പോലീസിന്റെ നടുക്കുന്ന വെളിപ്പെടുത്തല്‍; ലാലന്റെ വീട്ടില്‍ ആ രാത്രി സത്യത്തില്‍ സംഭവിച്ചതിങ്ങനെ..

in Uncategorized 14 views

തിരുവനന്തപുരം പേട്ടയിലെ 19കാരനായ യുവാവിൻ്റെ മ,ര,ണ,ത്തി,ൽ വഴിത്തിരിവ്. കഴിഞ്ഞദിവസമാണ് പേട്ടയിലെ സൈമൺ ലാലൻ്റെ വീട്ടിൽ സമീപവാസിയായ അനീഷിനെ പുലർച്ചെ കു,ത്തേ,റ്റ് നി,ല,യി,ൽ കണ്ടെത്തിയത്. തൻ്റെ മകളുമായുള്ള പ്രണയത്തിൻ്റെ പേരിൽ സൈമൺ ലാൽ അനീഷിനെ വിളിച്ചു വരുത്തി കൊ,ല,പ്പെ,ടു,ത്തു,ക,യായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പ്ര,തി കു,റ്റം സമ്മതിച്ചതായി പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. മുൻ വൈ,രാ,ഗ്യ,ത്തി,ൻ്റെ പേരിലാണ് യുവാവിനെ സൈമൺ കൊ,ല,പ്പെ,ടുത്തിയത്. വിളിച്ചുവരുത്തി കു,ത്തി കൊ,ല,പ്പെ,ടു,ത്തു,ക,യായിരുന്നു. ഈ കാര്യം പ്ര,തി സമ്മതിച്ചിട്ടുണ്ട്. അനീഷിനെ ത,ട,ഞ്ഞു,വെച്ച് ക,ഴു,ത്തി,ലും നെ,ഞ്ചി,ലും സൈമൺ കു,ത്തു,ക,യാ,യി,രുന്നു. കു,ത്താ,ൻ ഉപയോഗിച്ച ക,ത്തി,യും കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ തന്നെ ഒ,ളി,പ്പി,ച്ച നിലയിലായിരുന്നു ക,ത്തി കണ്ടെത്തിയത്.വാട്ടർ മീറ്റർ ബോക്സിലാണ് ക,ത്തി ഒ,ളി,പ്പി,ച്ചത്. മോ,ഷ്ടാ,വ് എന്ന് കരുതി കൊ,ല,പ്പെ,ടു,ത്തി,യ,തെന്ന കഥയാണ് പൊ,ളിഞ്ഞത്. മകളോടുള്ള അനീഷിൻ്റെ പ്രണയത്തെ പിതാവ് എ,തി,ർ,ത്തി,രുന്നു. വി,ല,ക്കിയിട്ടും ബന്ധം തുടർന്നതോടെയാണ് വിളിച്ചുവരുത്തി കൊ,ല,പ്പെ,ടു,ത്തിയത് എന്നാണ് വ്യക്തമാകുന്നത്. ഇതോടെ അ,രും,കൊ,ല സംബന്ധിച്ച് ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവരികയാണ്. നേരത്തെ അനീഷ് ജോർജിൻ്റെ ഫോൺ രേഖകളും പുറത്തുവന്നിരുന്നു. കൊ,ല്ല,പ്പെ,ട്ട അനീഷിൻ്റെ അമ്മയുടെ ഫോണിലേക്ക് പെൺ സുഹൃത്തിൻ്റെ അമ്മയുടെ ഫോണിൽ നിന്നും കോൾ വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. പേട്ട ചായകുടി റോഡിലെ പെൺ സുഹൃത്തിൻ്റെ വീട്ടിൽ 19കാരനായ അനീഷ് കു,ത്തേ,റ്റ് കൊ,ല്ല,പ്പെ,ടുന്നത് തിങ്കളാഴ്ച പുലർച്ചെ മൂന്നരയ്ക്കാണെന്നാണ് പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്. ഇതിനു തൊട്ടുമുമ്പ് 3.20 ന് അനീഷിൻ്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയും പ്ര,തി സൈമൺ ലാലിൻ്റെ ഭാര്യയുമായ ആശ വിളിച്ചതിൻ്റെ കോൾ പുറത്തുവന്നു. ഉറക്കത്തിലായ ഡോളി കോൾ എടുത്തില്ല. 4. 22നും, 4.27 നും ഇതേ നമ്പറിൽ നിന്നും കോൾ വീണ്ടും കോൾ വന്നു. 4.29ന് ആശയെ തിരിച്ചുവിളിച്ച ഡോളി മകനെക്കുറിച്ച് തിരക്കി. പോലീസിൽ അന്വേഷിക്കണമെന്ന മറുപടിയാണ് ആശ നൽകിയത് എന്ന മറുപടിയാണ് ആശ നൽകിയതെന്ന് ഡോളി പറയുന്നു. ആശയും, മകളും, അനീഷും ചേർന്ന് തലേന്ന് നഗരത്തിലെ മാളിൽ പോയത് അറിഞ്ഞ് അതിൻ്റെ വൈ,രാ,ഗ്യ,ത്തിൽ മകനെ വിളിച്ചുവരുത്തി വ,ക,വ,രു,ത്തി,യതാണെന്നാണ് അനീഷിൻ്റെ കുടുംബം ആ,രോ,പി,,ക്കുന്നത്.ഇതിൻ്റെ തെളിവുകൾ കൊ,ല,ന,ടന്ന വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയ അനീഷിൻ്റെ മൊബൈൽ ഫോണിലുണ്ടെന്നും കുടുംബം പറയുന്നു.ചൊവ്വാഴ്ച പെൺകുട്ടിയും സഹോദരങ്ങളും അമ്മയും അനീഷിനൊപ്പം ലുലു മാളിൽ പോയിരുന്നു. മൂത്ത മകളോടുള്ള സൗഹൃദവും തൻ്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലൻ മുൻപും വി,,ല,ക്കി,യിരുന്നതായും പോലീസ് പറയുന്നു. ഇത് മറികടന്ന് ലാലൻ്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നു. ഇതുസംബന്ധിച്ചും, ലാലൻ്റെ ക,ർ,ശന നിലപാടുകളിലും കുടുംബത്തിൽ അസ്വാ,ര,സ്യ,ങ്ങൾ ഉണ്ടായിരുന്നു.

Share this on...