ഒരു നിമിഷത്തെ അശ്രദ്ധഒരു കുഞ്ഞിന് സംഭവിച്ചത് കണ്ടോ.കണ്ണീരോടെ ഒരു നാട് മുഴുവൻ.

in Uncategorized 256 views

ശാസ്താംകോട്ടയിൽ പേ.വി.ഷ.ബാധയേറ്റ് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ മ.രി.ച്ചു. പോരുവഴി നടുവിലെ മുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മ.രി.ച്ച.ത്. കഴിഞ്ഞ മാർച്ചിലാണ് കുട്ടിക്ക് നായയുടെ നഖം കൊണ്ടു പോറലേറ്റത്. ഭയം കാരണം ആശുപത്രിയിൽ പോവുകയോ പ്രതിരോധ കുത്തിവെപ്പ് എടുക്കുകയോ ചെയ്തിരുന്നില്ല. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ഒരാഴ്ച മുൻപ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തീ.വ്ര.പ.രി.ച.രണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് മ.ര.ണം സ്ഥി.രീ.ക.രിച്ചത്. കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപ്പൂപ്പൻ, ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവർക്ക് കഴിഞ്ഞദിവസം അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.

നില മോശമായതിനെ തുടർന്ന് ചെല്ലപ്പനെ തീ.വ്ര.പ.രി.ച.ര.ണ വിഭാഗത്തിൽ മാറ്റിയതായാണ് പുറത്തുവരുന്ന വിവരം. ഏഴാംമൈൽ സെൻ്റ് തോമസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മ.രി.ച്ച ഫൈസൽ. അമ്മയുടെ ബന്ധുക്കൾക്കൊപ്പം ആണ് ഫൈസൽ താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് നെടുമങ്ങാട് ആണ് കഴിയുന്നത്. അവിടെ കുറച്ച് ദിവസം താമസിച്ചു മടങ്ങിയ ശേഷമാണ് കുട്ടിക്ക് അസ്വസ്ഥതകൾ തുടങ്ങിയത് എന്ന് പറയുന്നു. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്. ഒരുവരും പ്രണയിച്ച് വിവാഹം കഴിച്ച വരായിരുന്നു.

അമ്മ ഹിന്ദുമതത്തിൽ നിന്നുള്ളതും അച്ഛൻ മുസ്ലിം മതത്തിൽ നിന്നുള്ളതും ആയിരുന്നു. അതുകൊണ്ട് തന്നെ വേർ പിരിഞ്ഞപ്പോൾ കുട്ടിയെ അമ്മയുടെ വീട്ടിൽ നിർത്താനാണ് ആവശ്യപ്പെട്ടത്. പ്രായപൂർത്തിയാകുന്നതുവരെ മകൻ അമ്മയുടെ പരിചരനത്തിൽ വളരണമെന്നായിരുന്നു കോടതി പറഞ്ഞത്. എന്നാൽ അമ്മ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. മാർച്ചിലായിരുന്നു കുട്ടിക്ക് പട്ടിയുടെ നഖം കൊണ്ട്പരിക്കേറ്റത്. എന്നാൽ ആശുപത്രിയിൽ പോകാൻ ഭയമായിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്.
All rights reserved News Lovers.

Share this on...