ചെറിയ അളവില്‍ ഉമിനീര്‍ വിഴുങ്ങി.. അവസാനം പ്രതാപ് പോത്തന്‍ കുറിച്ചത്

in News 688 views

നടനും സംവിധയകനുമായ പ്രതാപ് പോത്തൻറെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ആഗാതത്തിലാണ് സിനിമ പ്രേമികൾ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ മ,ര,ണ,കാരണം വ്യക്തമല്ല അതിനിടെ ആത്മഹത്യ സംശയവും സജീവമാണ്.പോസ്റ്റ് മോട്ടം ചെയ്താൽ മാത്രമേ മരണ കാരണം വ്യക്തമാകൂ 15 മണിക്കൂർ മുമ്പ് വരെ സമൂഹ മാധ്യമങ്ങളിൽ സജീവമായി കുറിപ്പുകൾ പങ്കുവെച്ചിരുന്നു പ്രതാപ്‌പോത്തൻ ജിം മോറിസൺ ,ജോസ്‌കാർലിൻ തുടങ്ങിയവരുടെ വാചകങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്അതിൽ മ,ര,ണ,ത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിച്ചിരുന്നു ഇതാണ് സംശയങ്ങൾക്ക് ഇടനൽക്കുന്നത്.

വ്യത്യസ്തമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെ ആണ് നഷ്ടമായത് സംവിധയകാൻ എന്ന നിലയിലും നിർമ്മാണരംഗത്തെ സംഭവനകൾകൊണ്ടും തെന്നിന്ത്യൻ സിനിമകളിൽ തന്റേതായ മുദ്ര പതിപ്പിച്ച കലാകാരനാണ് അദ്ദേഹം ഇടക്കാലത്ത് ചലച്ചിത്ര രംഗത് നിന്നും മാറി നിന്നെങ്കിലും ജനമനസ്സുകളിൽ പ്രതാപിൻറെ സ്ഥാനം മങ്ങിയില്ല മലയാള ചലച്ചിത്രത്തിലെ മാറുന്നഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു പക്ഷെ ആർക്കുമുമ്പിലും തുറക്കാത്തതായിരുന്നു വ്യക്തി ജീവിതം രണ്ട് കല്യാണം രണ്ടും വിവാഹ മോചനത്തിലും എത്തി ആരോഗ്യവും മോശമായിരുന്നില്ല അതുകൊണ്ടാണ് അപ്രതീക്ഷിത വിയോഗത്തിൽ സംശയങ്ങൾ ഉയരുന്നത്

മരണത്തെക്കുറിച്ചുളള എഴുത്ത് ആ സംശയം സജീവമാക്കുന്നു കുറേശെ ഉമിനീർ ദീര്ഘകാല ഘട്ടത്തിലൂടെ വിഴുങ്ങുതിലൂടെയാണ് മരണം സംഭവിക്കുന്നത് ചിലയാളുകൾ നല്ലവണ്ണം കരുതൽ കാണിക്കും അതിനെയാണ് സ്നേഹം എന്നുപറയുന്നത് ജീവിതം എന്നുപറയുന്നത് ബില്ലുകൾ അടക്കുക എന്നതാണ് ഞാൻ വിചാരിക്കുന്നത് കലയിൽ പ്രതേകിച്ച് സിനിമയിൽ ആളുകൾ അവർ നിലനിൽക്കുന്നു എന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു എന്നാണ്

Share this on...