ത്യശൂർ കിഴപ്പുള്ളിക്കരയിൽ കൊച്ചു മകനുമായി മുത്തശ്ശി കിണറ്റിൽ ചാടി ജീവൻ നഷ്ടമാക്കി.ത്യശൂർ കിഴപ്പുള്ളിക്കര പണിക്കശ്ശേരി വീട്ടിൽ അജയന്റെ ഭാര്യ അംബികയും കൊച്ചു മകൻ ആയ ആദിഷുമാണ് കിണറ്റിൽ വീണു മ,രി,ച്ച,ത്.മ,ര,ണ,ത്തി,നു മറ്റാരും ഉത്തരവാദി അല്ല എന്നുള്ള കുറിപ്പ് കണ്ടെത്തി.അംബിക കൊച്ചു മകനെയും എടുത്തു കൊണ്ട് കിണറ്റിൽ ചാടുകയായിരുന്നു.അംബികയുടെ മകളുടെ മകനാണ് ആദിഷ്.മകൾ വിവാഹ മോചിത ആയി കൊണ്ട് മറ്റൊരാൾക്ക് ഒപ്പം തിരുവനന്തപുരത്തു താമസിച്ചു വരികയാണ്.മകനെ കൂടെ താമസിച്ചിരുന്നില്ല.
അംബികക്ക് ആരോഗ്യ പ്രശ്നം ഏറെ അലട്ടിയിരുന്നു.ആരോഗ്യ പ്രശ്നം കാരണം കുട്ടിയെ പരിപാലിക്കാൻ പ്രയാസത്തിൽ ആയിരുന്നു.മകൾ വീട്ടിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രശ്നവും മാനസിക വിഷമത്തിനു ഇടയാക്കി.കുട്ടിയേയും മുത്തശ്ശിയെയും കാണാതെ ആയപ്പോൾ വീട്ടുകാർ അന്വേഷിച്ചു അങ്ങനെ ആയിരുന്നു കിണറ്റിൽ നിന്നും മൃ,ത ദേ,ഹം കണ്ടെടുത്തത്.
കിഴപ്പുള്ളിക്കര സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിഷ്.കൊച്ചു മകനെയും തന്നെയും ഒന്നിച്ചു അടക്കം ചെയ്യണം എന്നും കണ്ടെടുത്ത കുറിപ്പിൽ എഴുതിയിട്ടുണ്ട്.അംബികയുടെ കയ്യക്ഷരമാണ് കത്തിൽ ഉള്ളത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.മൃ,ത ദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതിന് വേണ്ടി ആശുപത്രിയിലേക്ക് മാറ്റി.അസ്വഭാവിക മ,ര,ണ,ത്തി,ന് അന്തിക്കാട് പോലീസ് കേസ് എടുത്തിട്ടുണ്ട്.
All rights reserved news lovers.