പൊന്നാനി മൊബൈൽ ഫോണിന് വേണ്ടി സഹോദരിയുമായി വ,ഴ,ക്കി,ട്ട,തി,ൽ മ,നം നൊ,ന്ത് പതിനാറുകാരൻ ആ,ത്മ,ഹ,ത്യ ചെയ്തു. പൊന്നാനി സ്വദേശിയായ പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന് നിഷാം (16) ആണ് ആ,ത്മ,ഹ,ത്യ ചെയ്തത്. സഹോദരിയുമായി മൊബൈൽ ഫോണിനായി പി,ടി,വ,ലി,കൂ,ടു,ന്ന,തി,നി,ടെ ഫോൺ താഴെവീണു പൊ,ട്ടു,ക,യാ,യി,രു,ന്നു. തുടർന്ന് ബാപ്പ വ,ഴ,ക്ക് പറയുമെന്ന് ഭ,യ,ന്ന് വിദ്യാർത്ഥി ജീ,വ,നൊ,ടു,ക്കു,ക,യാ,യി,രു,ന്നു. പൊന്നാനി എം.ഐ ഹൈസ്കൂളില്‍നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയാറെടുക്കുകയായിരുന്നു.
നിഷാമിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.അതേസമയം, സംസ്ഥാനത്ത് പ്രാ,യ,പൂ,ർ,ത്തി,യാ,കാ,ത്ത,വ,രി,ൽ ആ,ത്മ,ഹ,ത്യാ പ്രവണത വർധിച്ചു വരുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്ഡൗൺ കാലഘട്ടങ്ങളിലടക്കം അനേകം കുട്ടികളാണ് ആ,ത്മ,ഹ,ത്യ ചെയ്തിരിക്കുന്നത്. പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് കുട്ടികൾക്കില്ലെന്നും, ഇത് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.