സംഭവിച്ചത് അറിഞ്ഞു ഞെട്ടൽ മാറാതെ നാട്ടുകാർ. വിറങ്ങലിച്ച് വീട്ടുകാർ.

in News 4 views

രാവിലെ ജോലിക്ക് പോയ മിഥുന് ഭക്ഷണം പൊതിഞ്ഞു നൽകിയ ശേഷം ആദിത്യ കുളിക്കാൻ എന്ന് പറഞ്ഞു മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകി ബന്ധുക്കൾ. മിഥുൻ്റെ അച്ഛൻറെയും അമ്മയുടെയും വിവാഹവാർഷികമായിരുന്നു കഴിഞ്ഞദിവസം. ഇതിനായി കേക്ക് ബുക്ക് ചെയ്തിരുന്നത് ആദിത്യ ആണ്. ഭർത്താവ് ഉച്ചയ്ക്ക് വന്നശേഷം ആഘോഷിക്കാം എന്നായിരുന്നു അവസാനമായി ആദിത്യ പറഞ്ഞതും.ഏറെ സമയം കഴിഞ്ഞിട്ടും കുളിക്കാൻ കയറിയ ആദ്യത്തെ കാണാതായതോടെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ജനൽ തുറന്നു നോക്കിയപ്പോഴാണ് .സ്വയം മ,രി,ച്ച നിലയിൽ കണ്ടത്.

നി,ല,വി,ളി കേട്ട് സമീപവാസികൾ എത്തി വാതിൽ പൊളിച്ച് കയറിയെങ്കിലും മ.ര.ണം. സംഭവിച്ചിരുന്നു.രണ്ടുദിവസമായി ആര്യനാട് പിഎസ്സി ക്ലാസിലും കാരിയോട് ഡ്രൈവിംഗ് പരിശീലനത്തിനും ആദിത്യ പോകുന്നുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25 നായിരുന്നു പന്ത ഇടവച്ചാൽ റോഡരികത്ത് വീട്ടിൽ എസ്.രഘുവിൻ്റെയും ഇന്ദിരയുടെയും മകൾ ആർ.ആദിത്യയും ആര്യനാട് ആനന്ദപുരം ആണിയിളക്കടവ് സ്വദേശിയായ മിഥുനും തമ്മിൽ വിവാഹിതരായത്. കഴക്കൂട്ടം വാട്ടർ അതോറിറ്റി ഓഫീസിലെ താൽക്കാലിക ഡ്രൈവറാണ് മിഥുൻ.മിഥുൻ്റെ മാതാപിതാക്കളായ മോഹനൻ്റെയും ബിന്ദുവിൻ്റെയും മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കാൻ ആദിത്യയുടെ മാതാപിതാക്കളും എത്താൻ ഇരിക്കെയാണ് ആദിത്യയുടെ ആ.ത്മ.ഹ.ത്യ. അസ്വാഭാവിക മ.ര.ണ.ത്തി0ന് കേസെടുത്ത പോലീസ് അ.ന്വേ.ഷ.ണം ആരംഭിച്ചിരിക്കുകയാണ്.

Share this on...