പത്തനംതിട്ടയില്‍ പൂര്‍ണഗര്‍ഭിണിയായ ഭാര്യക്ക് എല്ലാംവാങ്ങി നല്‍കി; പക്ഷേ സംഭവിച്ചത് കണ്ടോ?

in News 782 views

മനസ്സാക്ഷിയുള്ള ആരെയും അത്യധികം ഞെട്ടിക്കുന്ന ഒരു ക്രൂരതയുടെ വാർത്തയാണ് പത്തനംതിട്ട കോഴഞ്ചേരി യിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. പൂർണ ഗർഭിണിയായ യുവതിയും ഗർഭസ്ഥശിശുവും മ,രി,ച്ച സംഭവത്തിൽ ഭർത്താവ് അ,റ,സ്റ്റിലായതോടെയാണ് ഇയാൾ ഭാര്യയോടും സ്വന്തം കുഞ്ഞിനോടും ചെയ്ത പൊറുക്കാനാകാത്ത ക്രൂ,ര,ത വ്യക്തമായത്. ജൂൺ 27-ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോഴഞ്ചേരി കുഴിക്കാല കുറുന്താർ സെറ്റിൽമെൻറ് കോളനിയിൽ അനിത എന്ന 28കാരി അ,ന്ത,രി,ച്ച,ത്,. 9 മാസം ഗർഭിണിയായിരുന്ന അനിത വയറ്റിൽ ഉണ്ടായ അണുബാധയെ തുടർന്നാണ് മ,രി,ച്ച,ത്. മെയ് 19 നാണ് അനിതയെ ആവശ്യത്തിൽ അഡ്മിറ്റ് ചെയ്തത്. അനിതയുടെ മ,ര,ണ,ത്തി,ൽ ചില സംശയങ്ങൾ ഡോക്ടർമാർ പ്രകടിപ്പിച്ചു.

ഇതെ തുടർന്ന് ഗർഭസ്ഥശിശു വയറ്റിനുള്ളിൽ മ,രി,ച്ചു കിടന്നതും, അണുബാധയുണ്ടായതും സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പോലീസിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഇതിനുപിന്നാലെ അനിതയുടെ മ,ര,ണ,ത്തി,ൽ സംശയം ഉണ്ടെന്ന് ചൂണ്ടി കാട്ടി അനിതയുടെ മാതാപിതാക്കളായ ശ്യാമളയും മോഹനനും ആറന്മുള പൊലീസിൽ പരാതി നൽകി.

അനിതയ്ക്കും ഭർത്താവ് ജ്യോതിഷിനും ഒന്നര വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു. രണ്ടാമത് ഗർഭിണിയായ വിവരം മറച്ചു വെക്കാൻ ജ്യോതിഷ് അനിതയെ പ്രേരിപ്പിച്ചിരുന്നു എന്ന് മാതാവിൻ്റെ പരാതിയിലുണ്ട്. ഭ്രൂണഹത്യ നടത്താൻ ചില ദ്രാവകങ്ങൾ അനിതയ്ക്ക് ജ്യോതിഷ് നൽകിയിരുന്നുവെന്നും, ഇതുകാരണമാണ് കുട്ടി വയറ്റിൽ മ,രി,ച്ചു,കി,ടന്നതെന്നും, അണുബാധയുണ്ടായതെന്നും പരാതിയിൽ ആരോപിക്കുന്നു.

ഭക്ഷണത്തിൽ ഇത് കലർത്തി നൽകി എന്നാണ് കരുതുന്നത്. സ്കാനിംഗ് റിപ്പോർട്ടിൽ കുഞ്ഞ് ദിവസങ്ങളായി വയറ്റിൽ മ,രി,ച്ചു കിടക്കുകയായിരുന്നു എന്ന് പറയുന്നു. പൂർണഗർഭിണിയായ അനിതയെ ജ്യോതിഷ് മ,ർ,ദ്ദി,ച്ചി,രു,ന്നു എന്നാണ് വീട്ടുകാരുടെ പരാതി. വായിൽ തു,ണി തി,രു,കി ആയിരുന്നു മ,ർ,ദ്ദ,നം. സംഭവത്തിൽ കുരുന്താർ തേവള്ളിയിൽ ജ്യോതി നിവാസിൽ ജ്യോതിഷിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.
All rights reserved News Lovers.

Share this on...