ദേഷ്യത്തിൽ ഫോൺ തല്ലിപ്പൊട്ടിച്ച് കത്തിച്ച് ദിലീപ്? എല്ലാ തെളിവുകളും ആവിയായി?

in News 44 views

പോലീസ് ഉദ്യോഗസ്ഥരെ വ.ധി.ക്കാ.ൻ ശ്ര.മി.ച്ചെ.ന്ന കേ.സി.ൽ തെളിവുകൾ ആയി മാറിയേക്കാവുന്ന ഫോൺ തിങ്കളാഴ്ച നിർബന്ധമായും ഹാജരാകണമെന്ന് കോടതി ദിലീപിനെ അറിയിച്ചുകഴിഞ്ഞു. മുംബൈയിലെ ലാബിൽ പരിശോധനയ്ക്കയച്ചു മൊബൈൽ ഫോൺ ചൊവ്വാഴ്ചയേ കിട്ടു എന്ന് അറിയിച്ചെങ്കിലും, പറ്റില്ല തിങ്കളാഴ്ച തന്നെ എത്തിക്കണമെന്ന് കടുത്ത നിലപാടാണ് കോടതി എടുത്തത്.അതേ സമയം ഫോൺ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കാതിരിക്കാൻ നടൻ ദിലീപ് പറയുന്ന കാരണങ്ങൾ ക.ള്ള.ത്തരം ആണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നു. നടൻ്റെ പഴയ ഫോണുകൾ നശിപ്പിച്ചു കളഞ്ഞതിന് എതിരെ താൻ ദൃക്സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.

ദിലീപ് പറയുന്നത് മുൻ ഭാര്യയുമായുള്ള സംഭാഷണവും, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങൾ ഫോണിൽ ഉണ്ടെന്നാണ്. അതെല്ലാം കള്ളത്തരം ആണ്. ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ ജയിലിൽ നിന്ന് വന്ന ശേഷം ഉള്ളതാണ് എന്നാണ് അറിവ്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലിപ്പൊട്ടിച്ച് കത്തിച്ചുകളഞ്ഞതിന് താൻ ദൃക്സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. 2016 പകുതിക്ക് ശേഷം ആദ്യ ഭാര്യയും, ദിലീപും തമ്മിൽ സംസാരം പോലും ഉണ്ടായിരുന്നില്ല എന്നാണ് അറിവ് എന്നും ബാലചന്ദ്രകുമാർ പറഞ്ഞു.ആ ഫോൺ കൊണ്ടുവന്നാൽ കൂടുതൽ കാര്യങ്ങൾ ദിലീപിന് പറയേണ്ടിവരുമെന്നും, തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ എല്ലാം പൊളിയുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇത് ദിലീപ് ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒപ്പം ദിലീപിനെ വെല്ലു വിളിച്ചുകൊണ്ട് ചിലകാര്യങ്ങൾ ബാലചന്ദ്രകുമാർ പങ്കുവെച്ചു.ഫോൺ ഡാറ്റ റിക്രീറ്റ് ചെയ്തു കൊണ്ടു വരുമ്പോൾ തൻ്റെ ഫോണിൽ കിടക്കുന്ന സന്ദേശം ദിലീപിൻ്റെ ഫോണിലും കാണണമെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. പല കാര്യങ്ങളും പരസ്പരം മെസ്സേജ് ആയി അയച്ചിട്ടുണ്ട്. 2018 ഒക്ടോബർ 19ന് രാവിലെ 7. 30 കഴിഞ്ഞ് അദ്ദേഹം എനിക്കൊരു മെസ്സേജ് അയച്ചു. കാവ്യ ഇപ്പോൾ പ്രസവിച്ചു.

ബേബി ഗേൾ. ഈ സന്ദേശം അദ്ദേഹം നിർബന്ധം കൊണ്ടുവരണം. ഇത് എൻ്റെ ഫോണിലുണ്ട്.അദ്ദേഹത്തിൻ്റെ സഹോദരി ഭർത്താവ് സുരാജ്, 13 സെപ്തംബർ 2017 ന് എനിക്കൊരു മെസ്സേജ് അയച്ചു. രാത്രി 10 മണി കഴിഞ്ഞാണ് മെസ്സേജ് വന്നത്. എനി ചാൻസ് ടു നോ വൺ മിസ്റ്റർ സാമുവൽ ബിഷപ്പ് നെയ്യാറ്റിൻകര. ഞാൻ രാവിലെ തിരികെ മറുപടി അയച്ചു. ഷുയർ എനിക്കറിയാം എല്ലാം. ഫോൺ റീട്രൈ ചെയ്യുമ്പോൾ ഇതൊക്കെ കൊണ്ടുവരണം.ബാല ചന്ദ്രകുമാർ ആവശ്യപ്പെടുന്നു.

Share this on...