കേട്ടവർ തലയിൽ കൈവെച്ചു – സംഭവം അറിഞ്ഞ ഞെട്ടലിൽ പോലീസ്

in News 44 views

ഏവരെയും നടുക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സംഭവം നടന്നതാകട്ടെ നമ്മുടെ അടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ തേനി ജില്ലയിലും. ഒരു ജോലിക്കുവേണ്ടി ഭാര്യ സ്വന്തം ഭർത്താവിനെ തന്നെ വ,ക,വരുത്താൻ തീരുമാനിക്കുകയായിരുന്നു. അതും ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം ആയപ്പോൾ തന്നെ. 21 വയസ്സുള്ള ഭുവനേശ്വരി ആണ് തൻ്റെ ഭർത്താവായ 24 വയസുള്ള ഗൗതമിനെ ഇ,ല്ലാ,താക്കാൻ തു.നി.ഞ്ഞി.റങ്ങിയത്. ജീവിതത്തിൽ തന്നെ ഒരുപാട് കഷ്ടപ്പെട്ട് സ്വപ്നം കണ്ട് നേടിയെടുത്ത ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്.

ഇരുവരുടെയും വിവാഹം നടന്നത് നവംബർ പത്തിനായിരുന്നു. ഭുവനേശ്വരി പോലീസിൽ ചേരാൻ പരിശീലനം കഴിഞ്ഞ് ഇരിക്കുകയായിരുന്നു. ആ നേരത്താണ് വീട്ടുകാർ ഭുവനേശ്വരിയുടെ വിവാഹം നടത്തുന്നത്. എന്നാൽ തനിക്ക് ഇനി ഒരിക്കലും ജോലിക്ക് പോകാൻ പറ്റില്ല എന്ന ചിന്ത തൻ്റെ ഭർത്താവിനെ തന്നെ ഇ,ല്ലാ,താക്കാൻ ഭുവനേശ്വരിയെ പ്രേരിപ്പിക്കുകയായിരുന്നു.തുടർന്ന് ഭർത്താവിനെ വ,ക,വരുത്താൻ പദ്ധതിയിട്ട ഭാര്യ സമീപിച്ചതാകട്ടെ 20 വയസ്സുള്ള ആൻറണി എന്ന് വിളിക്കുന്ന നിരഞ്ജൻ എന്ന യുവാവിനെ. ഇതിനായി ഭുവനേശ്വരി ചെയ്തതാകട്ടെ തൻ്റെ കയ്യിൽ ഉണ്ടായിരുന്ന മൂന്നു പവൻ വരുന്ന സ്വർണമാല പണയം വെക്കാൻ തീരുമാനിച്ചു. ശേഷം ആ മാല പണയം വയ്ക്കുകയും കിട്ടിയ പണത്തിൽ നിന്ന് 75000 രൂപ ഭർത്താവിനെ വ,ക,വ,രുത്താൻ നിരഞ്ജന് നൽകുകയും ചെയ്തു.

അവരുടെ തീരുമാനപ്രകാരം ഈ മാസം രണ്ടാം തീയതി ഭർത്താവിനെയും കൂട്ടി തേക്കടിയിൽ ഹ,ണി,മൂൺ ട്രി,പ്പ് പോവുകയായിരുന്നു. ബൈക്കിലായിരുന്നു ഇരുവരുടെയും തേക്കടിയിലേക്കുള്ള യാത്ര.ഇതിനിടയിൽ ഭുവനേശ്വരി തനിക്കൊന്ന് വിശ്രമിക്കണം എന്ന് പറഞ്ഞു റോഡരികിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിർത്തിവെക്കുകയായിരുന്നു. വിശ്രമത്തിനിടയിൽ ഭുവനേശ്വരി തൻ്റെ ഭർത്താവിനെയും കൂട്ടി കുറച്ചുദൂരം നടക്കുകയും, തിരികെ ബൈക്കിന് അടുത്തെത്തിയപ്പോൾ ടയർ പഞ്ചറായി രിക്കുന്നത് കാണാനും സാധിച്ചു. ഇതെല്ലാം ഭുവനേശ്വരിയും നിരഞ്ജനും നടത്തിയ പ്ലാൻ ആയിരുന്നു.

ഇതൊന്നുമറിയാതെ പാവം ഗൗതം തൻ്റെ പഞ്ചറായ ബൈക്ക് ഒറ്റയ്ക്ക് തള്ളി മുന്നോട്ടു പോയി കൊണ്ടിരുന്ന നേരത്താണ് ഭുവനേശ്വരി ഏർപ്പാടാക്കിയ സംഘം ഒരു കാറിൽ പാ,ഞ്ഞു വന്ന് ഇ,ടി,പ്പി,ച്ച,ത്. എന്നാൽ അവർ വന്ന കാറിന് വേഗത കുറവായതിനാൽ ഗൗതമിനെ വ,ക,വ,രു,ത്താ,ൻ കഴിഞ്ഞില്ല. എന്നാൽ അവിടെവെച്ച് ത,ന്നെ തീ,ർ,ത്തു ക,ള,യാൻ പദ്ധതിയിട്ട സംഘം വണ്ടി നിർത്തി ഇറങ്ങുകയും കൂട്ടമായി വന്ന് മ,ർ,ദ്ധി,ക്കാ,ൻ തുടങ്ങുകയും ആയിരുന്നു. ഇതിനിടയിൽ ആ വഴി വാഹനങ്ങൾ വന്നതോടെ അ,ക്ര,മി,കൾ പിന്മാറുകയുമായിരുന്നു.

അവരിൽനിന്ന് ജീവൻ തിരിച്ചുകിട്ടിയ ഗൗതം ഭാര്യയെയും കൂട്ടി ക്കമ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കമ്പം പൊലീസ് നടത്തിയ തിരച്ചിലിൽ ഗൗതമിനെ ആ,ക്ര,മി,ക്കാൻ ശ്രമിച്ച നീരഞ്ജൻ, പ്രദീപ്, മനോജ് കുമാർ, ആൽബർട്ട്, ജയസന്ധ്യ എന്നിവർ പോലീസ് ക,സ്റ്റ,ഡി,യി,ൽ ആവുകയായിരുന്നു. ഈ വാർത്ത അറിഞ്ഞ ഭുവനേശ്വരി അന്വേഷണം തന്നിലേക്കെത്തും എന്ന് കരുതി സ്വയം ജീ,വ,നൊ,ടു,ക്കു,ക,യും ചെയ്തു.

Share this on...